നീലകണ്ഠൻ പനിക്കിക്കരി
ഒക്ടോബർ 24-ന്റെ ജാഥയിൽ പങ്കെടുത്തശേഷം രണ്ട് ദിവസം നീലകണ്ഠൻ വീട്ടിൽതന്നെ ഉണ്ടായിരുന്നു. ഒക്ടോബർ 27-ാം തീയതി പട്ടാളം വരുന്നുവെന്ന് അറിഞ്ഞ് ധൃതിയിൽ ക്യാമ്പിലേക്കു പോയതാണ്. വെടിവയ്പ്പിൽ രക്തസാക്ഷിയായി. പിന്നീട് ശവംപോലും കാണുന്നതിനു ഭാര്യ കല്യാണിക്ക് കഴിഞ്ഞില്ല